പണത്തിനായി AI ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല വീഡിയോ ,19കാരൻ  ജീവനൊടുക്കി

പണത്തിനായി AI ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല വീഡിയോ ,19കാരൻ ജീവനൊടുക്കി

സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19കാരൻ ആത്മഹത്യ ചെയ്‌തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടാഴ്‌ചയായി രാഹുൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പിതാവ് മനോജ് ഭാരതി പറഞ്ഞത്. ഒരാൾ ഫോൺ ഹാക്ക് ചെയ്‌തുവെന്നും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും നിർമിക്കുകയും ചെയ്‌തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാഹുൽ കുറച്ച് ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാനോ മുറിക്ക് പുറത്ത്…

Read More
രണ്ടാം ബന്ധത്തിലെ മകളെ കാണാൻ പോയതർക്കം ,തലസ്ഥാനത്തെ നടുക്കിയ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌

രണ്ടാം ബന്ധത്തിലെ മകളെ കാണാൻ പോയതർക്കം ,തലസ്ഥാനത്തെ നടുക്കിയ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌

കോഴിക്കോട് സ്വദേശിനിയായ 38 കാരി തിരുവനന്തപുരം ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി റിമാൻഡിൽ ആയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്‌ .സംഭവത്തിൽ കാമുകനും ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന 32 കാരൻ റോയി എന്ന് വിളിക്കുന്ന ജോബിൻ ജോർജ്ജ് അറസ്റ്റിലായി.സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ജോബിൻ ജോർജ്ജിനെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിനയാണ്‌ മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത് . മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ…

Read More
തിരുവനന്തപുരം ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം,കാമുകൻ പിടിയിൽ

തിരുവനന്തപുരം ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം,കാമുകൻ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ വിവാഹിതയും രണ്ടു കുട്ടികളുടെയും ‘അമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജിലെ ജീവനക്കാരൻ പിടിയിൽ.കോഴിക്കോട് വടകര സ്വദേശി അസ്മിനയെ യാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട കണ്ടെത്തിയത്.കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് പിടിയിൽ ആയതു.ജോബിൻ ജോർജിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ലോഡ്ജിലെ ജീവനക്കാരനാണ് ഇയാൾ. ഇന്നലെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ ജോബിന്റെ പെൺസുഹൃത്ത് വടകര സ്വദേശിനി ആസ്മിന…

Read More
തിരുവനന്തപുരത്ത്‌ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത്‌ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിൻകര സ്വദേശി കുമാരി (56) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ…

Read More
പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച സംഭവം കൊലപാതകം .പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരണത്തിലാണ് ഭര്‍ത്താവ് ദീക്ഷിത് പിടിയിലായത്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഈസമയം ഭര്‍ത്താവ് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ശ്രീകൃഷ്ണപുരം പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്തി. തുടര്‍ന്ന്, മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന്…

Read More

തലസ്ഥാനത്തെ കൂട്ടക്കൊലപാതകംഅഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടകൊലപാതകത്തിൽ ഇരയാക്കപ്പെട്ട അഞ്ചുപേർക്കും നാടിൻറെ യാത്ര മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജി്ൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ മുഴങ്ങിയത് കൂട്ടനിലവിളികൾ .അഫാന്റെ പെൺസുഹൃത്ത് ഫർസാനയിുടെ സംസ്കാര ചടങ്ങാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്. പ്രതിയായ അഫാന്റെ മുത്തശ്ശി സൽമാ…

Read More

തിരുവനന്തപുരത്തെ നടുക്കി കൂട്ടക്കൊല’ആറ് പേരെ കൊന്നു എന്ന് 23-കാരൻ

ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി 23 കാരനായ യുവാവ്.വെഞ്ഞാറമൂട് പേരുമലയിൽ അസ്നാൻ എന്ന യുവാവാണ് ,വിവിധ സ്ഥലങ്ങളിലായി ആറുപേരെയാണ് കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. അനിയൻ, ഇയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന യുവതി, ഒരു വയോധിക എന്നിവരാണ് മരിച്ചതെന്നാണ് സൂചന. മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടിയും കുത്തിയും ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ചുമാണ് കൊലയെന്നാണ് സൂചന. ആറരയോടെയാണ് സംഭവം. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു….

Read More
ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ അമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസേടുത്തു പോലീസ് . എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു. ഇയാള്‍ തന്നില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്നും യുവതി മൊഴി നല്‍കി.ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം യുവതി പറഞ്ഞത്. പിന്നീട് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസുകാരനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കി. ദേവസ്വം…

Read More
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് യാതൊരു മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി…

Read More
തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും അയൽവാസികൾ ഭയന്നു .പോലീസ് കൂടെ നിൽകുമ്പോൾ പോലും തെളിവെടുപ്പിനിടെ തന്നെ വകവരുത്തുമെന്ന രീതിയിൽ ചെന്താമര ആംഗ്യം കാണിച്ചതായി പറയുകയാണ് അയൽവാസിയായ പുഷ്‌പ. ‘അയളെ കണ്ടപ്പോൾ തന്നെ കയ്യും കാലും വിറച്ചു. എന്തെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടം വെറുത്തുപോയി ‘, പുഷ്‌പ പറഞ്ഞു.നെന്മാറ…

Read More
Back To Top