പോത്തുണ്ടി സജിത വധക്കേസ്, ചെന്താമരയ്ക്ക് ജാമ്യമില്ലാറദ്ദാക്കിയത് കോടതി

പോത്തുണ്ടി സജിത വധക്കേസ്, ചെന്താമരയ്ക്ക് ജാമ്യമില്ലാറദ്ദാക്കിയത് കോടതി

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു….

Read More
തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും അയൽവാസികൾ ഭയന്നു .പോലീസ് കൂടെ നിൽകുമ്പോൾ പോലും തെളിവെടുപ്പിനിടെ തന്നെ വകവരുത്തുമെന്ന രീതിയിൽ ചെന്താമര ആംഗ്യം കാണിച്ചതായി പറയുകയാണ് അയൽവാസിയായ പുഷ്‌പ. ‘അയളെ കണ്ടപ്പോൾ തന്നെ കയ്യും കാലും വിറച്ചു. എന്തെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടം വെറുത്തുപോയി ‘, പുഷ്‌പ പറഞ്ഞു.നെന്മാറ…

Read More
Back To Top